News & Events

ലോകത്തിന്‍റെ വന്‍തിളക്കത്തിനു പിന്നില്‍ പതിയിരിക്കുന്ന ദീപ്തമായ തിന്മ

പുണ്യത്തിന്‍റെ മുഖംമൂടിയണിഞ്ഞെത്തുന്ന 'ദീപ്തമായ തിന്മ' ഇന്നിന്‍റെ പ്രത്യേകതയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.മാര്‍ച്ചു 3-ാം തിയതി വ്യാഴാഴ്ച രാവിലെ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.നന്മയായും പുണ്യമായും തോന്നുന്ന വിധത്തിലാണ് ആധുനിക ജീവിതം മനോഹാരിതയില്‍ മുന്നേറുന്നത്. എന്നാല്‍ 'മിന്നുതൊന്നും പൊന്നല്ലെന്നും' പുണ്യമല്ലെന്നും, ലോകത്തു നാം ഇന്നു കാണുന്ന വന്‍തിളക്കത്തിനു പിന്നില്‍ ഏറെ 'ദീപ്തമായ തിന്മ' (splendid vices) പതിയിരിപ്പുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ആധുനിക ശാസ്ത്രവും സാങ്കേതികതയും കുത്തിവയ്ക്കുന്ന  മിഥ്യാബോധം മനുഷ്യമനസ്സുകളില്‍ ധാര്‍മ്മിക അനിശ്ചിതത്വം വളര്‍ത്തിയിട്ടുണ്ട്. സമൂഹത്തില്‍ കുടിയേറിയിരിക്കുന്ന പുണ്യപാപങ്ങളുടെയും, നന്മതിന്മകളുടെയും സങ്കലനം സൃഷ്ടിക്കുന്ന അനിശ്ചിതത്ത്വം ധാര്‍മ്മികമേഖലയില്‍ വിശിഷ്യാ, ജീവന്‍റെ മേഖലയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്ട്. വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ദ്ധരും ഡോക്ടര്‍മാരും ഉള്‍പ്പെട്ട സമ്മേളനത്തെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.യഥാര്‍ത്ഥമായ നന്മയും പുണ്യവും മനുഷ്യന്‍റെ ചിന്തയെയും പ്രവൃത്തികളെയും ഒരുപോലെ നയിക്കുമെന്നും, അത് ദൈവത്തില്‍ അധിഷ്ഠിതവും നിരന്തരമായ പരിശ്രമവും വിവേചനവുംകൊണ്ട് ആര്‍ജ്ജിച്ചെടുക്കേണ്ടതാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു.വൈദ്യശാസ്ത്രത്തിന്‍റെയും ആരോഗ്യപരിചാരകരുടെയും മേഖലയിലുള്ളവര്‍ ശാസ്ത്രീയ ജ്ഞാനത്തോടും സാങ്കേതികതയോടുമൊപ്പം മനുഷ്യത്ത്വവും കൂട്ടിയിണക്കിയെങ്കിലേ ജീവന്‍ പരിരക്ഷിക്കാനാവൂ എന്ന് പാപ്പാ പറഞ്ഞു.ജൈവധാര്R   Read More of this news...

റവ. ഫാ. ജോർജ്ജ് കാഞ്ഞിരക്കൊമ്പിൽ : ദീപികയിലെ ചരമ അറിയിപ്പ് & വാർത്ത

  Read More of this news...

ശിക്ഷ നമ്മെ ചിന്തിപ്പിക്കുന്ന ഉപകരണമായി ഭവിക്കണം

ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാപരിപാടി  വത്തിക്കാനില്‍ ഈ ബുധനാഴ്ചയും(02/03/16) അരങ്ങേറി. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണമായിരുന്നു കൂടിക്കാഴ്ചാവേദി. അര്‍ക്കാംശുക്കളാല്‍ കുളിച്ചു നിന്ന ഈ ചത്വരത്തില്‍ വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ പാപ്പായുടെ വരവും കാത്തു നിന്നിരുന്നു. റോമില്‍ ഷാലോംടെലവിഷന്‍റെ വാര്‍ത്താ സ്റ്റുഡിയോയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്ന ചലച്ചിത്രകലാസംവിധായകനായ ജോസഫ് നെല്ലിക്കലും, ഷാലോം വേള്‍ഡിന്‍റെ സമ്പ്രേക്ഷണ ചുമതലയുള്ള റോമി ജോസഫും അക്കൂട്ടത്തിലുണ്ടായിരുന്നു.റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. ആദ്യം വിശുദ്ധഗ്രന്ഥഭാഗം വിവിധഭാഷകളില്‍ വായിക്കപ്പെട്ടു. നിങ്ങളുടെ ദുഷ്ക്കര്‍മ്മങ്ങള്‍ എന്‍റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദ്ദനം അവസാനിപ്പിക്കുവിന്‍. അനാഥരോട് നീതി ചെയ്യുവിന്‍. വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍.... നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും  അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും.ഏശയ്യാപ്രവാചകന്‍റെ  പുസ്തകം, ഒന്നാം അദ്ധ്യായം 16 മുതല്‍ 18 വരെയുള്ള  ഈ വാക്യങ്ങള്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു. കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്ര&#   Read More of this news...

കുട്ടികളുടെ ലൈംഗികപീഡനം സംബന്ധിച്ച സഭയുടെ നിലപാട് കര്‍ശനം

കുട്ടികളുടെ ലൈംഗികപീ‍ഡനം സംബന്ധിച്ച ആരോപണങ്ങള്‍ വൈദികര്‍ തുറവോടും വിവേചനത്തോടുംകൂടെ കൈകാര്യംചെയ്യണമെന്ന്, വത്തിക്കാന്‍റെ പൊതുകാര്യങ്ങള്‍ക്കുള്ള വകുപ്പു സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്യൂ പ്രസ്താവിച്ചു.വൈദികര്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗികപീ‍ഡന കേസുകളില്‍ സഭ ഇന്ന് കാര്‍ക്കശ്യമുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് മാര്‍ച്ച് ഒന്നാം തിയതി ചൊവ്വാഴ്ച റോമിലെ Corriere della Sera 'ദിനപത്രത്തിന്' നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ബെച്യൂ വ്യക്തമാക്കി.പീ‍ഡനത്തെ അപലപിക്കുകയും, തെറ്റുകാരെ ശിക്ഷിക്കുകയും, ഒപ്പം ഇരകളായവരെ സംരക്ഷിക്കുകയുമാണ് ഇന്ന് സഭയുടെ ലക്ഷൃമെന്ന് അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിചാരണയില്ലാതെയും വ്യാജാരോപണങ്ങളുടെ അടിസ്ഥാനത്തിലും വൈദികര്‍ കുറ്റമാരോപിക്കപ്പെടുന്ന അവസരങ്ങളും, നഷ്ടപരിഹാരം വാങ്ങാനുള്ള കൃത്രിമമായ രീതികളും ഇക്കാര്യത്തില്‍ അടുത്തകാലത്ത് തലപൊക്കിയിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ബെച്യൂ ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടി.ഒരു കാലഘട്ടത്തില്‍ മെത്രാന്മാര്‍ പീഡനക്കേസില്‍ പ്രതികളായ വൈദികരെ സംരക്ഷിക്കുകയും കേസുകള്‍ മറച്ചുവയ്ക്കുകയും ചെയ്തത് സഭാസ്ഥാപനത്തിന്‍റെ സല്‍പ്പേരു സംരക്ഷിക്കുവാനുള്ള താല്പര്യത്തോടെയായിരുന്നു. എന്നാല്‍ 2005-മുതല്‍ മുന്‍പാപ്പാ ബനഡിക്ടും തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസും എടുത്തിട്ടുള്ള തീരുമാനങ്ങളുടെ വെളിച്ചത്തില്‍ ഒഴിവുകഴിവുകളുടെയും ന്യായീകരണത്തിന്‍റെയും നിലപാടുകള്‍ വിട്ട് സത്യസന്ധവും നീതിനിഷ്ഠവുമായ നിലപാടാണ്  ഈ മേഖലയില്‍ സഭ കൈക്കുള്ളുവാന്‍ പരിശ്രമിക്കുന്നതെന്ന് അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ബെച്യൂ പ്രസ്താവിച്ചു.ആഗോളതലത്തില്‍ കേസുകള്‍ &   Read More of this news...

ആവശ്യത്തിലായിരിക്കുന്ന മനുഷ്യനെ സഹായിക്കുന്നത് സഹോദരധര്‍മ്മമെന്ന് പാപ്പാ ഫ്രാന്‍സിസ്

ആവശ്യത്തിലായിരിക്കുന്ന സഭാ സമൂഹങ്ങളെ സഹായിക്കുന്ന പ്രസ്ഥാനം,Aid to the Church in Need സഹാനുഭാവത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണെന്ന്, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.മാര്‍ച്ച് 1-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി 'സാന്താ മാര്‍ത്ത'യില്‍വച്ച് സംഘടന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.  പ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍, അലെസാന്ത്രോ മോന്തെദൂരോ കൂടിക്കാഴ്ചയില്‍ പാപ്പായ്ക്കൊപ്പം സന്നിഹിതനായിരുന്നു. വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് സംഘടയെക്കുറിച്ചുള്ള പാപ്പായുടെ പ്രതികരണങ്ങള്‍ മോന്തെദൂരെ വെളിപ്പെടുത്തിയത്.ബ്യൂനസ് ഐരസില്‍ താന്‍ മെത്രാനായിരുന്ന കാലംമുതല്‍ അടുത്ത് പരിചയമുള്ള പ്രസ്ഥാനമാണ് ആവശ്യത്തിലുള്ള സഭാസമൂഹങ്ങളെ വിശിഷ്യ, പീഡിതരായ ക്രൈസ്തവരെ തുണയ്ക്കുന്ന ഈ പ്രസ്ഥാനമെന്ന് പാപ്പാ പറഞ്ഞു. അറുപതിലേറെ വര്‍ഷങ്ങള്‍ പഴക്കുമുള്ള ഈ ഉപവിപ്രസ്ഥാനം ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദിപറഞ്ഞ പാപ്പാ, അതിന്‍റെ സ്ഥാപകനായ ഫാദര്‍ വേണ്‍ഫ്രീഡ് ഫൊണ്‍ സ്ട്രാറ്റനെ സ്നേഹത്തോടെ അനുസ്മരിക്കുകയും, സഭയുടെ സേവനപാതയിലെ ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.Aid to the Church in Need ആവശ്യത്തിലുള്ള സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം 1947-മുതലാണ് വത്തിക്കാന്‍റെ അനുമതിയോടും അംഗീകാരത്തോടുകൂടെ ഉപവി പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നുവന്നതെന്ന് പാപ്പാ അനുസ്മരിച്ചു.  പീഡിതരായ ക്രൈസ്തവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കുക, അങ്ങനെ അവരുടെ വിശ്വാസജീവിതം തുടരുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷങ്ങളോടെയാണ് പ്രസ്ഥാനം ജര്‍മ്മനിയില്‍ സ്ഥാപിതമായത്.രാജ്യാന്തരതലത്തില്‍ വിവിധ രാജ്യങ്ങളിലെ ഭാഷകളില&#   Read More of this news...

കരുണതേടി യുവജനങ്ങള്‍ പോളണ്ടിലെ ക്രാക്കോയിലെത്തും ലോകയുവജന മാമാങ്കം

കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം ലോകയുവത ക്രാക്കോയില്‍ ആഘോഷിക്കുമെന്ന്, ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ലോകയുവജന സംഗമ കമ്മറ്റി അംഗവുമായ മനോജ് സണ്ണി അറിയിച്ചു. മാര്‍ച്ച് 2-ാം തിയതി ബുധനാഴ്ച റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടേലിഫോണ്‍ അഭിമുഖത്തിലാണ് മനോജ് സണ്ണി ഇക്കാര്യം പങ്കുവച്ചത്.ക്രാക്കോയിലെ യുവജനമേളയ്ക്ക് ഇനി 149 ദിവസങ്ങള്‍മാത്രം ബാക്കിനില്ക്കെ, കാരുണ്യത്തിന്‍റെ പ്രത്യേക ജുബിലി വര്‍ഷത്തില്‍ പതിവിലും കൂടുതല്‍ യുവജനങ്ങളെയാണ് ക്രാക്കോയില്‍ പ്രതീക്ഷിക്കുന്നതെന്ന് മനോജ് സണ്ണി വെളിപ്പെടുത്തി. ലോകയുവജന സംഗമത്തിന്‍റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മനാട്ടിലാണ് ഈ സംഗമമെന്നത് യുവജനങ്ങളെ ആകര്‍ഷിക്കുന്നതും ഹരംപിടിപ്പിക്കുന്നതുമായ വസ്തുതയാണെന്ന് സണ്ണി അഭിപ്രായപ്പെട്ടു.'കരുണ്യമുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ അവര്‍ക്കു കരുണലഭിക്കു'മെന്ന സുവിശേഷസൂക്തമാണ് (മത്തായി 5, 7) ജൂബിലിവര്‍ഷത്തിലെ ലോകസംഗമത്തിന് യുവജനങ്ങള്‍ക്ക് പ്രചോദനമായി പാപ്പാ ഫ്രാന്‍സിസ് നല്‍കിയിരിക്കുന്നതെന്നും മനോജ് സണ്ണി അനുസ്മരിച്ചു.ക്രാക്കോയില്‍ കാണാമെന്ന പ്രത്യാശയിലും ആവേശത്തിലും ലോകമെമ്പാടുമുള്ള ക്രൈസ്തവ യുവജനങ്ങള്‍ ഒരുങ്ങുകയാണെന്നും, ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും ലോകയുവതയ്ക്ക് അനുഭവവേദ്യമാകുന്ന സവിശേഷദിനങ്ങളായിരിക്കും ജൂലൈ 26-മുതല്‍ 31-വരെ പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടെയുള്ള ജൂബിലിവര്‍ഷത്തിലെ ക്രാക്കോ യുവജന മാമാങ്കമെന്ന്  മനോജ് സണ്ണി അഭിപ്രായപ്പെട്ടു.Source: Vatican Radio   Read More of this news...

വിൻസെൻറ് ഡി പോൾ സൊസൈറ്റി വാർഷികം നടത്തി

  Read More of this news...

ന്യൂമാൻ കോളേജിൽ തീയേറ്റർ കോംപ്ലെക്സ് ഉദ്ഘാടനം ചെയ്തു

  Read More of this news...

സ്നേഹവും കരുണയും പകരണം: മാർ പുന്നക്കോട്ടിൽ

  Read More of this news...

റവ. ഡോ. ജോണ്‍സണ്‍ പുതുശേരി കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: ചെറുപുഷ്പസഭാംഗമായ (സിഎസ്ടി) റവ. ഡോ. ജോണ്‍സണ്‍ പുതുശേരിയെ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയോഗിച്ചു. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്യും.റവ. ഡോ. ജോണ്‍സണ്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുത്തന്‍പള്ളി ഇടവകാംഗമാണ്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബൈബിളില്‍ ഡോക്ടറേറ്റു കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സെമിനാരികളില്‍ ബൈബിള്‍ പ്രഫസറാണ്. വയനാട്ടില്‍ സാന്താമരിയ സൈക്കോസ്പിരിച്ച്വല്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറായി സേവനം അനുഷ്ഠി ക്കുകയായിരുന്നു. Source: Deepika   Read More of this news...

സഭ നേരിടുന്ന വെല്ലുവിളികള്‍ സിബിസിഐ പ്ളീനറി അസംബ്ളി ചര്‍ച്ചചെയ്യും: മാര്‍ ക്ളീമിസ് ബാവ

സി.കെ. കുര്യാച്ചന്‍ബംഗളൂരു: സുവിശേഷവത്കരണ ദൌത്യം വിജയകരമായി നിറവേറ്റുമ്പോള്‍ത്തന്നെ ഭാരതസഭ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്െടന്നു ഭാരത കത്തോലിക്ക മെത്രാന്‍ സഘം(സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ. വെല്ലുവിളികള്‍ സഭയ്ക്കുള്ളില്‍നിന്നും പുറത്തുനിന്നും ഉണ്ടാകുന്നുണ്െടന്നും മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുകൂടിയായ മാര്‍ ക്ളീമിസ് ബാവ പറഞ്ഞു. ബംഗളൂരു സെന്റ് ജോണ്‍സില്‍ ഇന്നു തുടങ്ങുന്ന 32-ാമത് സിബിസിഐ പ്ളീനറി അസംബ്ളിയെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസം പഠിപ്പിക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വെല്ലുവിളികളുണ്ട്. വിശ്വാസ സമൂഹമെന്ന നിലയില്‍ സഭയുടെ പ്രധാന കര്‍ത്തവ്യമാണിത്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം കൂടിയാണ് ഇത്. ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്യ്രമാണ് ഭരണഘടന നല്‍കുന്നത്. രാജ്യത്തിന്റെ ഊടും പാവുമായ ഈ മഹത്തായ മതേതരത്വത്തില്‍ കത്തോലിക്കാസഭയ്ക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. നാനാത്വത്തില്‍ ഏകത്വവും ബഹുസ്വരതയുമാണു ഭാരതസംസ്കാരത്തിന്റെ മുഖമുദ്ര. ഇവയ്ക്കെല്ലാം നേരേ ഉയരുന്ന വെല്ലുവിളികള്‍ സിബിസിഐ പ്ളീനറി അസംബ്ളി ചര്‍ച്ചചെയ്യും. ക്രൈസ്തവ സഭയോളംതന്നെ പഴക്കമുള്ളതാണ് ഭാരതത്തിലെ കത്തോലിക്കാസഭ. ഇക്കാലമത്രയും രാഷ്ട്രനിര്‍മാണത്തില്‍ സഭ സജീവമാണ്.അടിസ്ഥാനപരമായി വിശ്വാസ സമൂഹമായി നിലകൊള്ളുമ്പോള്‍ത്തന്നെ എല്ലാവിഭാഗം ജനങ്ങള്‍ക്കുമായാണ് ഭാരതസഭ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും സഭ നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും   Read More of this news...

കാരുണ്യവും വിശ്വാസവും ഒന്നാണ്: ആര്‍ച്ച്ബിഷപ് മാര്‍ ഞരളക്കാട്ട്

ബാംഗളൂര്‍: ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും ഒരേനാണയത്തിന്റെ ഇരുവശങ്ങള്‍പോലെ പരസ്പര ബന്ധിതമാണെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. അഖിലേന്ത്യാ ദൈവശാസ്ത്ര കമ്മീഷന്റെ കര്‍ണാടക റീജണല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ നടന്ന സമ്മേളനം മാണ്ഡ്യാ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. ദൈവകരുണയുടെ സജീവസാക്ഷികളാകാന്‍ സഭയ്ക്കും സമൂഹത്തിനും കഴിയുമ്പോള്‍ മാത്രമേ സുവിശേഷത്തിന് പ്രായോഗികത കൈവരിക്കാനാകൂ എന്നു മാര്‍ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. ദൈവകരുണയുടെ പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും സഭയ്ക്ക് നൂതനമായ ദിശാബോധം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവശാസ്ത്ര സമ്മേളനത്തില്‍ റവ. ഡോ. ജോസഫ് പാംപ്ളാനി, റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്ക് ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് നേതൃത്വം നല്‍കി. ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ റെക്ടറും ക്രൈസ്റ് യൂണിവേഴ്സിറ്റി ചാന്‍സലറുമായ റവ. ഡോ. തോമസ് ഐക്കര സിഎംഐ സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. സീറോമലബാര്‍ സഭ ദൈവശാസ്ത്ര കമ്മീഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പള്ളി കൃതജ്ഞതയര്‍പ്പിച്ചു. Source: Deepika   Read More of this news...

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാസന്ദേശം

ഞായറാഴ്ച (28/02/16) വത്തിക്കാനില്‍  ഫ്രാന്‍സിസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഇവരെ പാപ്പാ, അരമനയുടെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ നിന്നുകൊണ്ട്, ഉച്ചയ്ക്ക് റോമിലെ സമയം 12 മണിക്ക്, അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 4.30, സംബോധന ചെയ്തു.     നോമ്പുകാലത്തിലെ മൂന്നാമത്തേതായിരുന്ന ഇക്കഴിഞ്ഞ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, അനുതാപത്തിന്‍റെ അഭാവം നാശം ക്ഷണിച്ചുവരുത്തുമെന്നും ഫലംതരാത്ത വൃക്ഷം വെട്ടിക്കളയപ്പെടുമെന്നും യേശു മുന്നറിയിപ്പുനല്കുന്ന സുവിശേഷഭാഗം,  ലൂക്കായുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 1  മുതല്‍ 9 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പായുടെ പ്രഭാഷണം താഴെ ചേര്‍ക്കുന്നു:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,     അനുദിനം, ദൗര്‍ഭാഗ്യഗരമെന്നു പറയട്ടെ, മോശമായ വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്: കൊലപാതകങ്ങള്‍, അപകടങ്ങള്‍, മഹാവിപത്തുകള്‍.....ഇന്നത്തെ സുവിശേഷത്തിലൂടെ യേശു, അവിടത്തെ ആ കാലഘട്ടത്തില്‍ സംഭവിച്ച സംക്ഷോഭകരമായ രണ്ടു ദുരന്തസംഭവങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നു, അതായത്, റോമന്‍ പടയാളികള്‍ ദേവാലയത്തിനകത്ത് നടത്തിയ നിഷ്ഠൂര മര്‍ദ്ദനവും ജറുലേമില്‍, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ് 18 പേര്‍ കൊല്ലപ്പെ‌ട്ട സംഭവവും.     തന്‍റെ ശ്രോതാക്കളുടെ അന്ധവിശ്വാസപൂരിത മനോഭാവം അറിയാമായിരുന്ന യേശുവിന് അവര്‍ അത്തരം സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമെന്ന ധാരŐ   Read More of this news...

ഫാ. തോംസണ്‍ കെസിഎസ്എല്‍ ഡയറക്ടര്‍

കൊച്ചി: കെസിഎസ്എല്‍ സംസ്ഥാ ന ജ നറല്‍ ഡയറക്ടറായി ഫാ.തോംസ ണ്‍ പഴയചിറപീടികയില്‍ നിയമിതനായി. തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതാംഗമാണ്. അഞ്ചല്‍ ഇടമുളയ്ക്കല്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായ ഇദ്ദേഹം അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. എംസിവൈഎം സോണല്‍ ഡയറക്ടറാണ്. Source: Deepika   Read More of this news...

ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

പാലാ: ദീപിക 129-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു പാലായില്‍ നടന്ന സമ്മേളനത്തില്‍ ദീപിക എക്സലന്‍സ് അവാര്‍ഡ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിച്ചു. പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ് ചെയര്‍മാന്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ (പ്രഫഷണല്‍ എഡ്യൂക്കേഷന്‍), വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപി (സാമൂഹ്യസേവനം), പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ട്രസ്റി റവ. ഡോ. ഫിലിപ്പ് ഞരളക്കാട്ട് (സിവില്‍ സര്‍വീസ് കോച്ചിംഗ്), ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റല്‍ എംഡി ഡോ. മുഹമ്മദ് ഇസ്മയേല്‍ (ആതുരസേവനം), കത്തേടന്‍ സ്റെയിന്‍സ് ഗ്ളാസ് ഇന്‍ഡസ്ട്രി ഉടമ റെജി വര്‍ഗീസ് (ഇന്റീരിയര്‍ ഡിസൈന്‍) എന്നിവര്‍ക്കാണു ദീപിക എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചത്. മാധ്യമരംഗത്ത് ദീപിക ഉയര്‍ത്തിപ്പിടിക്കുന്ന മാതൃക ശ്ളാഘനീയമാണെന്നും സമൂഹത്തിനു വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന ശ്രദ്ധേയമായ സേവനങ്ങള്‍ അംഗീകരിക്കപ്പെടണമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തകര്‍, സ്പെഷല്‍ സ്കൂളുകള്‍, ജൂബിലേറിയന്മാരായ ദീപിക ഏജന്റുമാര്‍, ദീപിക ഫ്രണ്ട്സ് ക്ളബ് പ്രസിഡന്റുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. Source: Deepika   Read More of this news...

കുഞ്ഞുങ്ങളുടെ സംശയത്തിനു തൂവല്‍സ്പര്‍ശംപോലെ മാര്‍പാപ്പയുടെ വാക്കുകള്‍

വത്തിക്കാന്‍സിറ്റി: ഗഹനമായ വിഷയങ്ങളെക്കുറിച്ചുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളും ഗൌരവമേറിയ ഡിക്രികളും ചാക്രികലേഖനങ്ങളും പ്രസിദ്ധീകരിച്ച മാര്‍പാപ്പയുടെ വാക്കുകള്‍ കുരുന്നുകള്‍ക്കു തൂവല്‍സ്പര്‍ശത്തിന്റെ സാന്ത്വനമേകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ക്കാണു ഫ്രാന്‍സിസ് മാര്‍പാപ്പ ലളിതമായ വാക്കുകളില്‍ ഉത്തരം നല്‍കിയത്. ഡിയര്‍ പോപ്പ് ഫ്രാന്‍സിസ്(പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പാ) എന്ന പുസ്തകത്തിലാണു കുട്ടികളുടെ ചോദ്യങ്ങളും അതിനുള്ള മറുപടികളും. ഇത്തരത്തില്‍ മാര്‍പാപ്പയുടെ ആദ്യപുസ്തകമാണിത്. കെനിയയില്‍നിന്നുള്ള കൊച്ചുസുന്ദരി എട്ടുവയസുള്ള നടാഷയ്ക്ക് അറിയേണ്ടത് ഈശോ വെള്ളത്തിനുമീതേ നടന്നത് എങ്ങനെയെന്നാണ്. പാപ്പായുടെ ഉത്തരം ലളിതം - ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. കാനഡയില്‍നിന്നു റയാന്‍ കെ. എന്ന കുട്ടിയുടെ സംശയം ലോകസൃഷ്ടിക്കുമുമ്പു ദൈവം എന്തു ചെയ്തിരുന്നു എന്നാണ്. നീണ്ട താടിയുള്ള ദൈവം ഭൂഗോളത്തിനുമേല്‍ നില്‍ക്കുന്ന ചിത്രംകൂടി ചോദ്യത്തോടൊപ്പം റയാന്‍ റോമിലേക്ക് അയച്ചിരുന്നു. പുസ്തകത്തില്‍ മറ്റു ചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നതുപോലെ റയാനിന്റെ ചോദ്യവും ചിത്രത്തോടൊപ്പമാണ് നല്‍കിയിരിക്കുന്നത്. റയലിന്റെ ചോദ്യത്തിനൊപ്പം റയാന്‍ വരച്ച ചിത്രമാണ് നല്‍കിയിരിക്കുന്നത്.ദൈവമാണു സമയത്തെ സൃഷ്ടിച്ചത്. എല്ലാറ്റിലുമുപരി, കറയില്ലാത്ത സ്നേഹമായ, സര്‍വനന്മകളുടെയും സ്വരൂപമായ ദൈവം എല്ലാറ്റിനേയും സ്നേഹിച്ചു. ഇതാണു റയാനു വിശദമായി നല്‍കിയ ഉത്തരത്തിന്റെ കാതല്‍. മരിച്ച ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും സ്വര്‍ഗത്തിലിരുന്നു നമ്മെ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും സാധിക്കുമെന്നാണ് ഉത്തരം. ഔദ്യോഗിക കര്‍മങ്ങ   Read More of this news...

ദൈവാലയ ശുശ്രൂഷികളുടെ സേവന - വേതന വ്യവസ്ഥയുടെ പരിഷ്കരണം

ദൈവാലയ ശുശ്രൂഷികളുടെ സേവന - വേതന വ്യവസ്ഥയുടെ പരിഷ്കരണം   Read More of this news...

Rev Fr George Kanjirakombil (72) passed away. Burial at Kolady parish on Thursday 2.30 pm.

  Read More of this news...

ദീപിക 129-ാം വാര്‍ഷികാഘോഷം ഇന്നു (28-02-2016) പാലായില്‍

പാലാ: ദീപികയുടെ 129-ാം വാര്‍ഷികാഘോഷം ഇന്നു വൈകുന്നേരം 4.30 ന് ളാലം സെന്റ് മേരീസ് പള്ളി പാരീഷ്ഹാളില്‍ നടക്കും. ദീപിക ഫ്രണ്ട്സ് ക്ളബ് നേതൃസംഗമം, ദീപിക എക്സലന്‍സ് അവാര്‍ഡ്ദാനം, ജൂബിലേറിയന്മാരായ ദീപിക ഏജന്റുമാര്‍, ഡിഎഫ്സി യൂണിറ്റുകള്‍, സ്പെഷല്‍ സ്കൂളുകള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, മെഗാഷോ എന്നിവയും നടക്കും. പൊതുസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മുന്‍ ധനമന്ത്രി കെ.എം. മാണി മുഖ്യാതിഥിയായിരിക്കും. ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം സ്വാഗതം പറയും. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ദീപിക ചരിത്രം അനാവരണം ചെയ്യും. വനം-ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിഎഫ്സി പ്രസിഡന്റുമാരെ ആദരിക്കും. എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, പാലാ രൂപത പാസ്ററല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. രാഷ്ട്രദീപിക ഡയറക്ടര്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ എന്നിവരും പാലാ നഗരസഭാധ്യക്ഷ ലീനാ സണ്ണി, ളാലം പഴയപള്ളി വികാരി റവ.ഡോ. സെബാസ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് നടയത്ത്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ എന്നിവരും ആശംസാപ്രസംഗം നടത്തും. ദീപിക മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ കെ.സി. തോമസ് എക്സലന്റ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ദീപിക പാലാ രൂപത കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍ ഡിഎഫ&#   Read More of this news...

മദ്യനിരോധന നയം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ഡോ. സൂസപാക്യം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മദ്യനിരോധന നയം അട്ടിമറിക്കാന്‍ ഒരു ശക്തി യെയും അനുവദിക്കില്ലെന്ന് ആര്‍ ച്ച്ബിഷപ് ഡോ.എം. സൂസപാക്യം. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടത്തിയ മദ്യവിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനിരോധനത്തിലേക്കു നയിക്കാത്ത മദ്യവര്‍ജനം വിജയിപ്പിക്കാനാവില്ല. പ്രകടന പത്രികകളിലും പ്രസ്താവനകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ മദ്യനയം പ്രഖ്യാപിക്കണം. മദ്യത്തെ പ്രോത്സാ ഹിപ്പിക്കുന്ന ഭരണസംവിധാനം വേണ്ട. മദ്യസംസ്കാരത്തെ പ്രോത്സാ ഹിപ്പിക്കുന്നവര്‍ അധികാരത്തില്‍ വരരുതെന്നും അദ്ദേഹം പറഞ്ഞു.കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റീസ് പി.കെ. ഷംസുദീന്‍ അധ്യക്ഷതവഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി മുഖ്യപ്രഭാഷണം നടത്തി. മദ്യനിരോധനം സംബന്ധിച്ചു വ്യക്തമായ നയം അറിയിക്കുന്നവരുമായി തുറന്ന സംവാദത്തിനു തയാറാണെന്നു സമ്മേളനത്തെത്തുടര്‍ന്നു നടത്തിയ പത്രസമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തെ കെസിബിസി മദ്യവിരുദ്ധസമിതി സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഇതു യുഡിഎഫിനുള്ള പിന്തുണയല്ല; മദ്യനിയന്ത്രണ നയത്തിനുള്ള പിന്തുണയാണ്. കേരളത്തിന്റെ പുരോഗതിയെപ്പോലും ബാധിക്കുന്ന പ്രശ്നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമായ നയം രൂപീകരിക്കാതെ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതു വഞ്ചനയാണ്. കേരളത്തില്‍ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മദ്യവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഏഴിന കര്‍മപരിപാടികള&   Read More of this news...

റവ. ഡോ. ജോസഫ് ഒറ്റപ്പുരയ്ക്കല്‍ സത്നാ മേജര്‍ സെമിനാരി റെക്ടര്‍

കാക്കനാട്: സത്നാ സെന്റ് എഫ്രേംസ് മേജര്‍ സെമിനാരിയുടെ പുതിയ റെക്ടറായി റവ. ഡോ. ജോസഫ് ഒറ്റപ്പുരയ്ക്കലിനെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. 2016 ജനുവരി ഏഴു മുതല്‍ 12 വരെ കാക്കനാട് മൌണ്ട് സെന്റ് തോമ സില്‍ നടന്ന സീറോ മലബാര്‍ സഭയുടെ സിനഡാണ് ഫാ. ഒറ്റപ്പുരയ്ക്കലിനെ റെക്ടറായി തെരഞ്ഞെടുത്തത്. മാര്‍ച്ച് 10നു സ്ഥാനമേറ്റെടുക്കും. റവ. ഡോ. തോമസ് കൊച്ചുതറ വിരമിക്കുന്ന ഒഴിവിലാണു പുതിയ നിയമനം. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് സ്വദേശിയായ ഫാ. ഒറ്റപ്പുരയ്ക്കല്‍ 1974 ഡിസംബര്‍ ഏഴിന് ജോസഫ് - മേരിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. 2001 ല്‍ സത്നാ രൂപതയ്ക്കു വേണ്ടി പൌരോഹിത്യം സ്വീകരിച്ചു. ബൈബിള്‍ വിജ്ഞാനീയത്തില്‍ ബംഗളൂരു സെന്റ് പീറ്റേഴ്സ് ഇന്‍സ്റിറ്റ്യൂട്ടില്‍നിന്ന് ലൈസന്‍ഷ്യേറ്റും, റോമിലെ ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. ഇന്നലെ രാവിലെ സത്നാ സെമിനാരിയില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ സത്നാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊടകല്ലിലാണു പുതിയ റെക്ടറുടെ നിയമനവിവരം പ്രഖ്യാപിച്ചത്. Source: Deepika   Read More of this news...

ജീവകാരുണ്യ പ്രവര്‍ത്തക സംഗമം നടത്തി

കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെ കാരുണ്യ കേരള സന്ദേശയാത്രയുടെ മധ്യമേഖല പര്യടനത്തോടനുബന്ധിച്ച് ഇടുക്കി കരിമ്പന്‍ ബിഷപ്സ് ഹൌസില്‍ ജീവകാരുണ്യ പ്രവര്‍ത്തക സംഗമം നടത്തി. ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനംചെയ്തു. മരണസംസ്കാരത്തിലേക്ക് ആധുനിക തലമുറ വഴുതിവീഴുമ്പോള്‍ ജീവന്റെ സംസ്കാരത്തിനു കരുത്തുപകരാന്‍ കാരുണ്യ കേരള സന്ദേശയാത്രയ്ക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവനെ വിലമതിക്കാതിരിക്കുകയും ഭൂമിയില്‍ ജനിക്കാനുളള സാധ്യത പോലും ഭ്രൂണഹത്യയിലൂടെയും മറ്റും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രൊലൈഫ് പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തിന്റെ മുഖം സമൂഹത്തില്‍ പ്രകാശിതമാക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജെയിംസ് മംഗലശേരി അധ്യക്ഷത വഹിച്ചു. പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ.പോള്‍ മാടശേരി, കാരുണ്യ യാത്ര ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, ആനിമേറ്റര്‍ സിസ്റര്‍ മേരി ജോര്‍ജ്, വൈസ് പ്രസിഡന്റ് യുഗേഷ് പുളിക്കന്‍, കെസിബിസി ഫാമിലി കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍, ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, റോസക്കുട്ടി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ കാരുണ്യപ്രവര്‍ത്തകരെ ആദരിച്ചു. ഇടുക്കി ജില്ലയിലെ അന്‍പതോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും ആദരിച്ചു. ജില്ലയിലെ വിവിധ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. Source: Deepika   Read More of this news...

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് മാര്‍പാപ്പയെ സന്ദര്‍ശിക്കും

വത്തിക്കാന്‍സിറ്റി: എത്യോപ്യയിലെ ഓര്‍ത്തഡോക്സ് ടെവാഹിദോ സഭയുടെ പാത്രിയര്‍ക്കീസ് ആബുന മത്യാസ് ഒന്നാമന്‍ നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കും. വെള്ളിയാഴ്ച റോമിലെത്തിയ പാത്രിയര്‍ക്കീസ് ഇന്ന് ഉര്‍ബാനിയന്‍ കോളജിന്റെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ പത്രോസിന്റെ കബറിടവും സന്ദര്‍ശിക്കും.മൂന്നരക്കോടി വിശ്വാസികള്‍ ഉള്ളതാണ് ടെവാഹിദോ സഭ. റോമിലും ഈ സഭക്കാര്‍ ധാരാളമുണ്ട്. ആബുന മത്യാസിന്റെ മുന്‍ഗാമി ആബുന പൌലോസ് 1993-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷം കത്തോലിക്കാ സഭയുമായി തികഞ്ഞ സൌഹൃദത്തിലാണു ടെവാഹിദോ സഭ. ആബുന പൌലോസ് പാത്രിയര്‍ക്കീസ് 2009-ല്‍ ബനഡിക്ട് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ആവര്‍ഷം ആഫ്രിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ടെവാഹിദോ സഭ, കത്തോലിക്കാസഭയുമായി ദൈവശാസ്ത്ര സംവാദം നടത്തുന്ന ഏഴ് ഓര്‍ത്തഡോക്സ് സഭകളുടെ ഇന്റര്‍നാഷണല്‍ കമ്മീഷനില്‍ അംഗമാണ്. എത്യോപ്യയില്‍ മെന്‍ഗിസ്തു ഹെയ്ല്‍ മറിയാമിന്റെ കമ്യൂണിസ്റ് വാഴ്ചക്കാലത്ത് മൂന്നു ദശകം പ്രവാസിയായി കഴിയേണ്ടിവന്ന ആബുന മത്യാസ് 2013 ഫെബ്രുവരി 28-നാണ് പാത്രിയര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ടത്. Source: Deepika   Read More of this news...

ശ്ലീവാപാതയുടെ ധ്യാനചിന്തകള്‍ തയ്യാറാക്കാന്‍ കര്‍ദ്ദിനാള്‍ ബസേത്തി

റോമിലെ കൊളോസിയത്തില്‍ അനുവര്‍ഷം ദു:ഖവെള്ളിയാഴ്ച നയിക്കപ്പെടുന്ന കുരിശിന്‍റെ വഴിയുടെ ധ്യാനചിന്തകള്‍ ഇക്കൊല്ലം തയ്യാറാക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ കര്‍ദ്ദിനാള്‍ ഗ്വല്‍ത്തിയേരൊ ബസേത്തിയെ ചുമതലപ്പെടുത്തി.     ഇറ്റലിയിലെ പെറൂജ്യ-ചിത്താ ദേല്ല പ്യേവെ അതിരൂപതയുടെ അദ്ധ്യക്ഷനാണ് 74 വയസ്സുള്ള കര്‍ദ്ദിനാള്‍ ബസേത്തി.     എല്ലാവര്‍ഷവും പാപ്പാ നയിക്കുന്ന ഈ കുരിശിന്‍റെ വഴിയുടെ ഇക്കൊല്ലത്തെ ധ്യാനചിന്തകള്‍ ഇന്നത്തെ മനുഷ്യന്‍റെയും കുടുംബത്തിന്‍റെയും സഹനങ്ങളെയും ഇന്നരങ്ങേറുന്ന പീഢനങ്ങളെയും സ്നേഹത്തിന്‍റെയും പൊറുക്കലിന്‍റെയും വെളിച്ചത്തില്‍ ശ്ലീവാപാതയുടെ 14 സ്ഥലങ്ങളിലൂടെ അവതരപ്പിക്കും.     മാര്‍ച്ച് 25 നാണ് ഇക്കൊല്ലം ദു:ഖവെള്ളി.Source: Vatican Radio   Read More of this news...

ലോക വിനോദസഞ്ചാരസംഘടനയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ പുതിയ നിരീക്ഷകന്‍

ലോക വിനോദസഞ്ചാര സംഘടനയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായി മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ ബ്രാവിയെ ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച(27/02/16) നാമനിര്‍ദ്ദേശം ചെയ്തു.ഇറ്റലിയിലെ ബേര്‍ഗമൊ സ്വദേശിയാണ് മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ ബ്രാവി. 1962 ജൂലൈ 20 ന് ജനിച്ച അദ്ദേഹം 1986 ല്‍ വൈദിക പട്ടം സ്വീകരിച്ചു.കാനന്‍ നിയമത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ പിന്നീട് പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്രവിഭാഗത്തില്‍ പരിശീലനം നേടി. ഡൊമീനിക്കന്‍ റിപ്പബ്ലിക്ക്, അര്‍ജന്തീന, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്രകാര്യാലയങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിലും മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ പ്രവര്‍ത്തിച്ചിട്ടുണ്ട്.Source : Vatican Radio   Read More of this news...

അര്‍ജന്തീനയുടെ പ്രസിഡന്‍റ് മൗറീസിയൊ മക്രീ വത്തിക്കാനില്‍

തന്‍റെ ജന്മനാടായ അര്‍ജന്തീനയുടെ പ്രസിഡന്‍റ്  മൗറീസിയൊ മക്രീയെ ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച(27/02/16) വത്തിക്കാനില്‍ സ്വീകരിച്ചു.അര്‍‍ജന്തീനയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങള്‍. സമഗ്രവികസനം മനുഷ്യാവകാശങ്ങളോടുള്ള ആദരവ് ദാരിദ്ര്യത്തിനും മയക്കുമരുന്നു കടത്തിനുമെതിരായ പോരാട്ടം, നീതി, സമാധാനം സാമൂഹ്യ അനുരഞ്ജനം,  പ്രാദേശികസഭ മാനവപുരോഗതി, പുത്തന്‍ തലമുറയുടെ രൂപവത്ക്കരണം എന്നിവയ്ക്കേകുന്ന സംഭാവന തുടങ്ങിയ കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ ഒരു പത്രക്കുറിപ്പ് വെളിപ്പെടുത്തി. പ്രസിഡന്‍റ്  മൗറീസിയൊയക്കൊപ്പം എത്തിയിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യയെയും അനുചരരെയും പാപ്പാ അഭിവാദ്യം ചെയ്തു. .അതിനിടെപാപ്പാ, ജര്‍മ്മനിയിലെ സ്വതന്ത്ര സംസ്ഥാനമായ ട്യൂറിങെന്‍റെ  MINISTER PRESIDENT അഥവാ ഭരണത്തലവന്‍ ബൊദൊ റമെലൊയ്ക്ക് വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.ഫ്രാന്‍സീസ് പാപ്പായും   പത്നീ-അനുചരസമേതനായെത്തിയ  ബൊദൊ റമെലൊയും  തമ്മിലുള്ള ഈ കൂടിക്കാഴ്ച വെള്ളിയാഴ്ചയായിരുന്നു(26/02/16).     ബൊദൊ റമെലൊയുമായുള്ള സ്വകാര്യകൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ അദ്ദേഹത്തിന്‍റെ പത്നിയ്ക്കും അദ്ദേഹത്തിന്‍റെ അനുചരര്‍ക്കും പൊതുവായി ദര്‍ശനം നല്കുകയും സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു.     ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ലോകസംഭവങ്ങളുടെ 6 കോടിയോളം നശ്ചലചിത്രങ്ങളോ ചലച്ചിത്രങ്ങളോ മൊബൈല്‍ ഫോണിലൂടെ  അനുദിനം പങ്കുവയ്ക്കുന്നതിനു സഹായിക്കുന്ന സാമൂഹ്യവിനിമയശൃഖലസംവിധാനമായ ഇന്‍സ്റ്റഗ്രാമിന്‍റെ സഹസ്ഥാപകനും മേധാവിയുമായ 33 കാരനായ അമേരിക്കന്‍ സ്വദേശി കെവിന്‍ സിസ്ട്രോമിനെയും  അന്നുതന്നെ അതായത് വെള്ളിയാഴ്ച പാപ്പാ,  വത്തിക്!   Read More of this news...

ആവേശം പകര്‍ന്ന് ദീപിക വാര്‍ഷികാഘോഷം

പാലാ: മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയുടെ 129-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ആവേശമായി മാറി. പാലാ ളാലം സെന്റ് മേരീസ് പള്ളി പാരീഷ്ഹാളില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.മുന്‍ ധനമന്ത്രി കെ.എം. മാണി വാര്‍ഷികാഘോഷം ഉദ്ഘാടനംചെയ്തു. കര്‍ഷകന്റെ ശബ്ദമായ ദീപിക എക്കാലവും കര്‍ഷകര്‍ക്കൊപ്പമാണു നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ ഇത്രയേറെ കൈകാര്യം ചെയ്ത മറ്റൊരു പത്രം മലയാളത്തിലില്ലെന്നും കാര്‍ഷിക മേഖലയില്‍ എവിടെ പ്രശ്നങ്ങളുണ്േടാ അവിടെയെല്ലാം കര്‍ഷകരോടൊപ്പംനിന്നുള്ള പ്രവര്‍ത്തനമാണു ദീപിക കാഴ്ചവച്ചിട്ടുള്ളതെന്നും കെ.എം. മാണി ചൂണ്ടിക്കാട്ടി.പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മൂര്‍ച്ചയുള്ള ചിന്തയും ഭാഷയും പ്രദാനംചെയ്യുന്ന ദീപിക ദിശാബോധമുള്ള മൂല്യങ്ങളുടെ ലോകത്തേക്കാണു വായനക്കാരനെ നയിക്കുന്നതെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പത്രഭാഷകളില്‍ അനുദിനം അശുദ്ധി പടരുന്ന വര്‍ത്തമാനകാലത്തു ദീപിക നന്മയുടേതായ ഇരിപ്പിടം സൃഷ്ടിക്കുന്നു. മുഖംമൂടി ധരിച്ചെത്തുന്ന വാര്‍ത്തകള്‍ നമ്മെ ആക്രമിക്കുമ്പോള്‍ ഒഴുക്കിനെതിരേ നീന്തുന്ന പത്രമാണു ദീപികയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.മാണി പുതിയിടം ആമുഖ പ്രഭാഷണം നടത്തി. ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ദീപികയുടെ 129 വര്‍ഷത്തെ ചരിത്രമുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്തു പ്രസംഗിച്ചു. ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിച്ചു. ജോയി ഏബ്രഹാം എംപി, പാലാ രൂപത പാസ്ററല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഡോ.സിറിയക് തോമസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബാബു സœ   Read More of this news...

മയക്കുമരുന്നിനടിമകളായവര്‍ക്ക് പാപ്പായുടെ കരുണാസ്പര്‍ശം

സമൂഹത്തില്‍ ഒറ്റപ്പെടുത്തപ്പെടുന്നവരായ മയക്കുമരുന്നിനടിമകളായവരുള്‍പ്പടെയുള്ളവര്‍ക്ക്  ആശ്വാസകേന്ദ്രമായ വിശുദ്ധ ചാള്‍സിന്‍റെ നാമധേയത്തിലുള്ള സമൂഹം പാപ്പാ വെള്ളിയാഴ്ച(26/02/16) അപ്രതീക്ഷിതമായി സന്ദര്‍ശിച്ചു.     വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്ററിലേറെ തെക്കുമാറി സ്ഥിതിചെയ്യുന്ന കാസ്തല്‍ ഗന്തോള്‍ഫയ്ക്കടുത്തുള്ള ഈ കേന്ദ്രത്തില്‍ ഫ്രാന്‍സീസ് പാപ്പാ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ലൊയോടൊപ്പമാണ് എത്തിയത്.     കരുണയുടെ ജൂബിലിവത്സരത്തില്‍, ആദ്ധ്യാത്മികവും ശാരീരികവുമായ കാരുണ്യ പ്രവൃത്തികളു‌ടെ ഭാഗമായി, പാപ്പാ, മാസം തോറും ഒരു വെള്ളിയാഴ്ച,  ഇത്തരമൊരു സന്ദര്‍ശനം നടത്താറുണ്ട്. ഈ പ്രതിമാസ വെള്ളിയാഴ്ചയ്ക്ക് കാരുണ്യ വെള്ളി എന്ന പ്രതീകാത്മക നാമം നല്കപ്പെട്ടിരിക്കുന്നു.     യാതൊരു മുന്നറിയിപ്പുമില്ലാതെ പാപ്പാ ഇത്തവണയെത്തിയ വിശുദ്ധ ചാള്‍സിന്‍റെ നാമത്തിലുള്ള ഈ സമൂഹത്തിന്‍റെ സ്ഥാപകന്‍ ഇറ്റലി സ്വദേശിയായ വൈദികന്‍ മാരിയൊ  പീക്കിയാണ്. 1980 ല്‍ തുറന്ന ഈ ഭവനം മയക്കുമരുന്നിനടിമകളായവരെ അതില്‍  നിന്ന് രക്ഷിക്കുന്നതിനായി അദ്ദേഹം ഐക്യദാര്‍ഢ്യത്തിന്‍റെ ഇറ്റാലിയന്‍ കേന്ദ്രം അഥവാ CENTRO ITALIAN DI SOLIDARIETA (ചേന്ത്രൊ ഇത്തലിയാനൊ ദി സൊളിദാരിയെത്ത) എന്ന പേരില്‍ ആരംഭിച്ച പ്രസ്ഥാനത്തില്‍  രണ്ടാമത്തെതാണ്. ആദ്യത്തേത് 1979 ല്‍ കസ്തേല്ലി റൊമാനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. .     മയക്കുമരുന്നിനടിമകളായ 55 പേരാണ്  ചികിത്സാവിധേയരായി ഇവിടെ താമസിക്കുന്നത്.     പാപ്പാ അവരോടു കൂടെ സമയം ചിലവഴിക്കുകയും അവരു‌ടെ കഥകള്‍ കേള്‍ക്കുകയും അവരെ ആശ്ലേഷിക്കുകയം തന്‍റെ സാമീപ്യം അവര്‍ക്ക്  അനുഭവവേദ്യമാക്കുകയും ചെയ്തു. ആ സമൂഹത്തില്&   Read More of this news...

നീതി ആയിരിക്കട്ടെ വ്യവസായസംരംഭകരുടെ മുഖ്യപാത

വ്യവസായസംരംഭകര്‍ പൊതുനന്മയുടെയും നവമായൊരു തൊഴില്‍ മാനവികതയുടെയും ശില്പികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ.     ഇറ്റലിയിലെ ഒരുലക്ഷത്തി അമ്പതിനായിരത്തോളം നിര്‍മ്മാണശാലകളെ ഏകോപിപ്പിക്കുന്ന സംഘടനായ കോണ്‍ഫിന്ദുസ്ത്രിയയുടെ, (CONFINDUSTRIA) പ്രതിനിധികളടങ്ങിയ ഏഴായിരത്തോളം പേരെ ശനിയാഴ്ച (27/02/16) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     ശുപാര്‍ശകളുടെയും പക്ഷഭേദത്തിന്‍റെയും കുറുക്കുവഴികളെയും, വഞ്ചന വഴിവിട്ട സന്ധിചെയ്യലുകള്‍ എന്നിവയുടെ ഫലമായ അപകടകരമായ മാര്‍ഗ്ഗഭ്രംശത്തെയും തിരസ്ക്കരിക്കുന്ന നീതി ആയിരിക്കട്ടെ വ്യവസായസംരംഭകരുടെ മുഖ്യമാര്‍ഗ്ഗമെന്നും അപരന്‍റെ ഔന്നത്യത്തോടുള്ള ആദരവ് ആയിരിക്കട്ടെ പരമനിയമമെന്നും പൊതുനന്മ ആയിരിക്കട്ടെ വസ്തുക്കളുടെ ഉല്പാദനപ്രക്രിയയുടെ ദിശാസൂചികയെന്നും ആശംസിച്ച പാപ്പാ,    സകലരുടെയും സകലര്‍ക്കും വേണ്ടിയുള്ളതും ആവശ്യത്തിലിരിക്കുന്നവരോടു കരുതലുള്ളതുമായ ഒരു സാമ്പത്തികക്രമത്തിന്‍റെ വളര്‍ച്ചയ്ക്ക് ഇതാവശ്യമാണെന്ന് വ്യക്തമാക്കി.     മനുഷ്യന്‍റെ സമൂര്‍ത്തമായ സ്വാതന്ത്ര്യത്തിന്മേലും അവന്‍റെ അവകാശങ്ങളുടെ മേലും ആധിപത്യം പുലര്‍ത്താത്തതും കമ്പോളത്തെ പരമലക്ഷ്യമായിക്കാണാത്തതും നീതിയുടെ ആവശ്യങ്ങളെ, ആത്യന്തിക വിശകലനത്തില്‍, വ്യക്തിയടുടെ സ്വാതന്ത്ര്യത്തെ ആദരിക്കുന്നതുമായ ഒരു സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പാ നീതികൂ‌ടാതെ സ്വാതന്ത്ര്യവും മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോടുള്ള ആദരവു കൂടാതെ നീതിയും ഇല്ല എന്നു ഉദ്ബോധിപ്പിച്ചു.     നിര്‍മ്മാണ സംരംഭങ്ങളില്‍ സംഘാതയത്നത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് സൂ   Read More of this news...

കര്‍ദിനാള്‍ ഡൊണാള്‍ഡ് വേളിന് ഊഷ്മള സ്വീകരണം

തിരുവനന്തപുരം: അമേരിക്കയിലെ വാഷിംഗ്ടണ്‍ അതിരൂപതയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേളിന് സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജില്‍ ഊഷ്മള സ്വീകരണം. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജില്‍ എത്തിയ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേളിനെ സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കേടത്ത്, അസിസ്റന്റ് ഡയറക്ടര്‍ അലക്സാണ്ടര്‍ വലിയവീട്ടില്‍, ഫാ. മാത്യു കടകംപള്ളില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കബാവയോടൊപ്പമാണ് കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ എത്തിയത്. ആശാഭവനിലെ കുരുന്നുകള്‍ ഇരുവരെയും മുല്ലപ്പൂ മാലയിട്ടാണ് സ്വീകരിച്ചത്. സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജില്‍ പണി പൂര്‍ത്തിയായി വരുന്ന സായൂജ്യം എന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ നോക്കിക്കണ്ടു. പ്രായമായ വൈദികര്‍ക്ക് താമസിക്കുന്നതിനു വേണ്ടിയാണ് ഈ കെട്ടിടം പണിയുന്നത്. മെഡിക്കല്‍ വില്ലേജില്‍ പുതുതായി ആരംഭിച്ച ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് കാന്‍സര്‍ കെയര്‍ ഹോമും കര്‍ദിനാള്‍ സന്ദര്‍ശിച്ചു. സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജില്‍ ചികിത്സയില്‍ കഴിയുന്നവരെ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ സന്ദര്‍ശിച്ചു. ആശാഭവനിലെ കുരുന്നുകള്‍ക്ക് മധുരവിതരണവും നല്‍കിയാണ് കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ യാത്രയായത്. ഇന്നു രാവിലെ 6.15ന് നാലാഞ്ചിറ മേജര്‍ സെമിനാരിയില്‍ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ വിവിധ സ്ഥാപനങ്ങ&#   Read More of this news...

സിസ്റര്‍ റാണി മരിയയുടെ ചരമവാര്‍ഷികം ആചരിച്ചു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ദൈവദാസി സിസ്റര്‍ റാണി മരിയയുടെ 21-ാം ചരമവാര്‍ഷികാചരണം ഇന്‍ഡോറിലെ ഉദയനഗറില്‍ നടന്നു. സിസ്ററിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഉദയനഗര്‍ ശാന്തിസദന്‍ പള്ളിയില്‍ നടന്ന അനുസ്മരണ ശുശ്രൂഷകള്‍ക്കു നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, സാഗര്‍ ബിഷപ് മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ കാര്‍മികത്വംവഹിച്ചു. ശാന്തിസദന്‍ പള്ളി വികാരി ഫാ.ദയാരാജ്, പുല്ലുവഴി പള്ളി വികാരി ഫാ.ജോര്‍ജ് തോട്ടങ്കര, മധ്യപ്രദേശിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിയെത്തുടര്‍ന്നു പള്ളിക്കു സമീപമുള്ള സിസ്റര്‍ റാണി മരിയയുടെ കബറിടത്തില്‍ പ്രാര്‍ഥനാശുശ്രൂഷയും അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. സിസ്റര്‍ റാണി മരിയയുടെ ഘാതകന്‍ പതിവുപോലെ ഇക്കുറിയും അനുസ്മരണച്ചടങ്ങുകളില്‍ സംബന്ധിക്കാനെത്തി. തദ്ദേശവാസികളായ നിരവധി ആദിവാസികളും പള്ളിയിലെത്തിയിരുന്നു. പതിന്നാലു വര്‍ഷം ആസ്ത്മ രോഗിയായിരുന്ന സിസ്റര്‍ ലിനറ്റ് എഫ്സിസി (പാലക്കാട്), സിസ്റര്‍ റാണി മരിയയുടെ മധ്യസ്ഥതയില്‍ ലഭിച്ച രോഗശാന്തി അനുഭവം ചടങ്ങില്‍ പങ്കുവച്ചു. എഫ്സിസി ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ പ്രിന്‍സി, ജനറല്‍ കൌണ്‍സിലര്‍ സിസ്റര്‍ സ്റാര്‍ളി, സിസ്റര്‍ സോണി മരിയ, ഉദയനഗര്‍ മഠത്തിലെ മദര്‍ സുപ്പീരിയറും സിസ്റര്‍ റാണി മരിയയുടെ സഹോദരിയുമായ സിസ്റര്‍ സെല്‍മി പോള്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് സന്യാസിനി സഭാംഗമായിരുന്ന സിസ്റര്‍ ആദിവാസികളുടെയും ഗ്രാമങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനുമായി പ്രവര്‍ത്തിക്കുന്നതിനിടെയാണു സമന്ദര&   Read More of this news...

സഭയിലെ കാലുകഴുകല്‍ ശുശ്രൂഷക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍

പെസഹാവ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷ പരികര്‍മ്മംചെയ്യുന്ന രീതിയില്‍ പാപ്പാ ഫ്രാന്‍സിസ് വരുത്തിയ ഭേദഗതി.2016 ജനുവരി 6-ാം തിയതി പൂജരാജാക്കളുടെ തിരുനാളില്‍ പുറപ്പെടുവിച്ച പ്രബോധനത്തിലൂടെയാണ് (Decree Coena Domini) ആരാധനക്രമപരമായ ഈ മാറ്റം പാപ്പാ ഫ്രാന്‍സിസ് കത്തോലിക്ക സഭയില്‍ കൊണ്ടുവരുന്നത്. പെസഹാവ്യാഴാഴ്ചത്തെ 'പാദക്ഷാളനകര്‍മ്മം' അല്ലെങ്കില്‍ 'കാലുകഴുകള്‍ ശുശ്രൂഷ' പരികര്‍മ്മചെയ്യുന്ന പരമ്പരാഗത രീതിയിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.പന്ത്രണ്ടു പുരുഷന്മാരുടെ കാലുകഴുകലാണ് സഭയില്‍ അനുഷ്ഠിച്ചുപോരുന്നത്. തല്‍സ്ഥാനത്ത് വിശ്വാസ സമൂഹത്തില്‍നിന്നും - പ്രായമായവര്‍, യുവജനങ്ങള്‍, കുട്ടികള്‍, രോഗികള്‍,  സന്ന്യാസിനികള്‍ വൈദികര്‍, അല്‍മായര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന (സ്ത്രീപുരുഷ ഭേദമെന്യേയുള്ള) - തിര‍ഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ പ്രതിനിധിസംഘത്തിന്‍റെ കാലുകഴുകല്‍ ശുശ്രൂഷ നടത്തുവാനുള്ള അനുമതിയാണ് നവീകരിച്ച പ്രബോധനത്തിന്‍റെ പ്രധാനഭാഗം.അപ്പസ്തോലന്മാരെ പ്രതിനിധീകരിച്ച് പരമ്പരാഗതമായി 12 പേരുടെ കാലുകഴുകിയിരുന്ന സ്ഥാനത്ത് അജപാലനപരമായി യുക്തമാകുന്നതും പ്രായോഗികത മാനിച്ചുകൊണ്ടുമുള്ള ഒരു ചെറുസംഘത്തെ തിരഞ്ഞെടുക്കാമെന്ന് ഡിക്രി പ്രസ്താവിക്കുന്നു. ദൈവജനത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ചെറു വിശ്വാസസംഘമെന്ന് ഡിക്രി വ്യക്തമായി പറയുന്നതിനാല്‍ ഇതര മതസ്ഥരെ ഉള്‍പ്പെടുത്താമെന്ന വ്യാഖ്യനം അപ്രസക്തമാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ത്രീകളും പുരുഷന്മാരുമാകാമെന്നതില്‍ സംശയംവേണ്ട. അവര്‍ കുട്ടികളും, ചെറുപ്പക്കാരും, പ്രായമായവരും, രോഗികളും ആരോഗ്യവാന്മാരും, വൈദികരും സന്ന്യാസിനികളും, സന്ന്യസ്തരും അല്‍മായരും ഇതില്‍ ഉള്‍പ്പെടുന്നു. അങ്ങനെ വിവിധ ത   Read More of this news...

ദീപിക 129-ാം വാര്‍ഷികാഘോഷം ഞായറാഴ്ച പാലായില്‍

പാലാ: ദീപികയുടെ 129-ാം വാര്‍ഷികാഘോഷം 28നു വൈകുന്നേരം 4.30ന് ളാലം പഴയപള്ളി പാരിഷ്ഹാളില്‍ നടക്കും. ദീപിക ഫ്രണ്ട്സ് ക്ളബ് നേതൃസംഗമം, ദീപിക എക് സലന്‍സ് അവാര്‍ഡ്ദാനം, ജൂബി ലേറിയന്മാരായ ദീപിക ഏജന്റുമാ ര്‍, ഡിഎഫ്സി യൂണിറ്റുകള്‍, സ് പെഷല്‍ സ്കൂളുകള്‍ എന്നിവരെ ആദരിക്കല്‍, മെഗാഷോ തുടങ്ങിയ പരിപാടികളുണ്ടായിരിക്കും. പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോ സഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കെ.എം. മാണി എം എല്‍എ മുഖ്യാതിഥിയായിരിക്കും. ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം സ്വാഗ തം പറയും. ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ദീപിക ചരിത്രം അനാവരണം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിഎഫ്സി പ്രസിഡ ന്റുമാരെ ആദരിക്കും. എംപിമാരാ യ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, പാലാ രൂപത പാസ്ററല്‍ കൌണ്‍ സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. രാഷ്ട്രദീപിക ഡയറക്ടര്‍മാ രായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ എന്നിവരും നഗരസഭാധ്യക്ഷ ലീനാ സണ്ണി, വൈസ് ചെയര്‍മാന്‍ കുര്യാ ക്കോസ് പടവന്‍, ളാലം പഴയപള്ളി വികാരി റവ.ഡോ. സെബാസ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് നടയത്ത്, എന്‍എസ്എസ് താലൂ ക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ എന്നിവര്‍ ആശം സാപ്രസംഗം നടത്തും. ദീപിക മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.സി. തോമസ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ദീപിക പാലാ രൂപത കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍ ഡിഎഫ്സി യൂണിറ്റുകളെ പരിചയപ്പെടുത്തും. ജൂബിലിയേറിയന്മാരായ ദീപിക ഏജന്റുമാരെ ദ!   Read More of this news...

അക്ഷരമുത്തശിക്ക് 200; സിഎംഎസ് കോളജ് ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം

ബിഷപ് റവ. തോമസ് കെ. ഉമ്മന്‍ചരിത്രമുറങ്ങുന്ന അക്ഷരനഗരിയിലെ പ്രഥമ കലാലയവും, ഉന്നത വിദ്യാഭ്യാസരംഗത്തെ ഭാരതത്തിലെ ആദ്യകോളജുമായ സിഎംഎസ് കോളജ് ദ്വിശതാബ്ദി നിറവില്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി പരിപാടികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.1811-ല്‍ കേരളത്തില്‍ ദിവാനായി ഭരണം ഏറ്റെടുത്ത കേണല്‍ മണ്‍ട്രോ, എന്ന ധിഷണാശാലിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനമാണു സിഎംഎസ് കോളജിന്റെ പിറവിക്ക് നിദാനമായത്. 1812ല്‍ തിരുവിതാംകൂറില്‍ അടിമവിമോചനസമരം നടത്തി സാമൂഹിക വിപ്ളവത്തിന് തിരിതെളിയിച്ച അദ്ദേഹം അമേരിക്കയില്‍ ഏബ്രഹാം ലിങ്കണ്‍ അടിമവിമോചനം നടപ്പാക്കുന്നതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണു നമ്മുടെ നാട്ടില്‍ വിമോചനത്തിന്റെ വിപ്ളവഗീതം മുഴക്കിയത്. ഇന്നാട്ടിലെ പൊതുജനങ്ങളുടെയും, വിശിഷ്യാ ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്ന സാമൂഹിക-സാംസ്കാരിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനെ സംബന്ധിച്ചു ഗൌരവമായി ആലോചന നടത്തിയ അദ്ദേഹം ചര്‍ച്ച് മിഷനറി സൊസൈറ്റിയുമായി (സിഎംഎസ് ) കത്തിടപാടുകള്‍ നടത്തുകയും കേരളത്തില്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഉന്നയിക്കുകയും ചെയ്തു.കേണല്‍ മണ്‍ട്രോ ഒരു കോളജ് എന്ന ആശയവുമായി മുന്നിട്ടിറങ്ങിയപ്പോള്‍ റാ ണി ഗൌരി ലക്ഷ്മി ഭായി ഭൂമിയും 500 രൂപയും കെട്ടിടത്തിനാവശ്യമായ തടിയുംനല്‍കി സര്‍വാത്മനാ ഈ ഉദ്യമത്തെ പിന്തുണച്ചു. 1816-ല്‍ ആദ്യമായി കേരള മണ്ണില്‍ കാലുകുത്തിയത് സി എം എസ് മിഷനറി റവ. തോമസ് നോര്‍ട്ടന്‍ ആയിരുന്നു. ആലപ്പുഴയില്‍ വ ന്നിറങ്ങിയ അദ്ദേഹം, കുട്ടനാടന്‍ മേഖലയിലും, കോട്ടയത്തും വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുകയും, നിരവധി സ്കൂളുകള്‍ സ്ഥാപിച്ചു വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പങ്കാള&#   Read More of this news...

I.A.S. കോച്ചിംഗ് സെന്റ്ർ മുവാറ്റുപുഴ നിർമ്മല കോളേജിൽ

  Read More of this news...

മദ്യവിരുദ്ധ മഹാസംഗമം ഇന്ന് (27-02-2016)

കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതി സംഘടിപ്പിക്കുന്ന മദ്യവിരുദ്ധ മഹാസംഗമം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പാലാരിവട്ടം പിഒസിയില്‍ നടക്കും. ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്നതും ലഹരി വിരുദ്ധ മനോഭാവമുള്ളതുമായ നാല്പതോളം സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമാണ് ഇതില്‍ പങ്കെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി, എല്ലാ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും മദ്യനയത്തെ സംബന്ധിച്ചുള്ള അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണു സമ്മേളനം. കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.Source: Deepika   Read More of this news...

ഷബാസ് ഭട്ടി പാക്കിസ്ഥാന്‍റെ വിശ്വാസസാക്ഷി

പാക്കിസ്ഥാനിലെ ന്യൂനപക്ഷ നായകന്‍ ഷബാസ് ഭട്ടിയെ വിസ്മരിക്കാനാവില്ലെന്ന്, റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠനവിഭാഗം പ്രഫസര്‍, ഷഹീദ് മൊബീന്‍ പ്രസ്താവനയിലൂടെ അനുസ്മരിപ്പിച്ചു.പാക്കിസ്ഥാനില്‍ സര്‍ദാരി സര്‍ക്കാരിന്‍റെ കാലത്ത് ന്യൂപക്ഷ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കവെയാണ് 2011 മാര്‍ച്ച് 2-ന് ഷബാസ് ഭട്ടി (1968-2011) പാക്കിസ്ഥാനിലെ തളിബാന്‍ തീവ്രവാദികളുടെ കൈകളില്‍ കൊല്ലപ്പെട്ടത്. സംഭവദിവസം രാവിലെ റാവല്‍പ്പിണ്ടിയിലുള്ള ഭവനത്തില്‍നിന്നും അമ്മയോടു യാത്രപറഞ്ഞ് ഇറങ്ങി, കാറില്‍ കയറുമ്പോഴാണ് ഘാതകരുടെ വെടിയേറ്റ് ഭട്ടി മരണമടഞ്ഞത്.മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി, വിശിഷ്യാ പാക്കിസ്ഥാനിലെ പീഡിതരായ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും, യുക്തിക്കു  ചേരാത്ത ഷാരിയ    - ദൈവദൂഷണക്കുറ്റ നിയമം നിയമഘടനയില്‍നിന്നും നീക്കംചെയ്യുവാനുള്ള കമ്മിഷനില്‍ പ്രവര്‍ത്തിക്കവെ ജീവന്‍ സമര്‍പ്പിച്ച ധീരനായ അല്‍മായ പ്രേഷിതനായിരുന്നു ക്ലെമന്‍റ് ഷബാസ് ഭട്ടിയെന്ന് ഫ്രൊഫസര്‍ മൊബീന്‍ ഫെബ്രുവരി 26-ാം തിയതി വെള്ളിയാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ സമര്‍ത്ഥിച്ചു.ഭട്ടിയുടെ ആസന്നമാകുന്ന 5-ാം രക്തസാക്ഷിത്വദിനത്തിന്‍റെ അനുസ്മരണത്തോട് അനുബന്ധിച്ചാണ് പ്രഫസര്‍ ഷഹീദ് പ്രസ്താവന ഇറക്കിയത്.കൊല്ലപ്പെടുവാനുള്ള സാധ്യത സൂക്ഷ്മദൃഷ്യാ മുന്നില്‍ കണ്ടുകൊണ്ടും തന്‍റെ വിശ്വാസബോധ്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുമാണ് ക്ലെമന്‍റ് ഷബാസ് ഭട്ടി സാമൂഹ്യരംഗത്തേയക്ക് കടന്നുവന്നതും വിവാഹജീവിതം മാറ്റിവച്ചും ന്യൂനപക്ഷ വിമോചനത്തിനായി പോരാടിയത്. ദേശീയ അസ്സംബ്ലിയുടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭൂരിപക്ഷത്തോടെയാണ് 2008-മുതല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന് &#   Read More of this news...

പരിസ്ഥിതി സംരക്ഷണം കാരുണ്യപ്രവൃത്തിയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍

പരിസ്ഥിതിസംരക്ഷ​ണം കാരുണ്യപ്രവൃത്തിയാണെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. ഫെബ്രുവരി 25-ാം തിയതി വ്യാഴാഴ്ച അമേരിക്കയിലെ ഫിലാ‍ഡേല്‍ഫിയയിലുള്ള വിലനോവാ യൂണിവേഴ്സിറ്റിയില്‍ നല്കിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലും ഈ തപസ്സുകാലത്തും നമ്മുടെ വിശ്വാസം എങ്ങനെ പ്രസക്തമായി ഈ ലോകത്ത് ജീവിക്കാമെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം 'ലൗദാത്തോ സീ'യെ ആധാരമാക്കിയാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രബന്ധത്തില്‍ ചിന്തകള്‍ വികസിപ്പിച്ചത്.പരിസ്ഥിതിയുമായി അല്ലെങ്കില്‍ നാം വസിക്കുന്ന ഭൂമിയോട് ക്രിയാത്മകമായ ബന്ധം വളര്‍ത്തുന്നതാണ് പരിസ്ഥിതി സംരക്ഷണം. അപരന്‍റെ ക്ലേശകരമായ ജീവിതാവസ്ഥയിലേയ്ക്ക് കടന്നുചെന്ന് ക്ഷമ കാണിക്കുന്നതാണ് കാരുണ്യപ്രവൃത്തിയെന്നു പറയുന്നത്.പരമ്പരാഗതമായി ക്രൈസ്തവലോകത്ത് ഏഴ് ശാരീരിക കാരുണ്യപ്രവൃത്തികളും, ഏഴ് ആത്മീയ കാരുണ്യപ്രവൃത്തികളും ഉണ്ട്.പരിത്യക്തരെയും വിശക്കുന്നവരെയും ദാഹിക്കുന്നവരെയും നഗ്നരെയും  ജയില്‍വാസികളെയും രോഗികളെയും തൊഴില്‍രഹിതരെയും പീഡിതരെയും  അഭയാര്‍ത്ഥികളെയും തുണയ്ക്കുന്നതാണ് ശാരീരികമായ കാരുണ്യപ്രവൃത്തികള്‍ (corporal works of Mercy).  അവരിലും അവര്‍ ആയിരിക്കുന്ന ഇടങ്ങളിലുമെല്ലാം നാം ദൈവത്തിന്‍റെ കാരുണ്യമാണ് ലഭ്യാമാക്കേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കാരുണ്യത്തിന്‍റെ ചിന്തകള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുമായി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പങ്കുവച്ചു.അപരന്‍റെ സംശയനിവാരണം വരുത്തുന്നതും, അജ്ഞത   Read More of this news...

പ്രിയ പാപ്പാ ഫ്രാന്‍സിസ് കുട്ടികള്‍ക്കുള്ള പാപ്പായുടെ പുസ്തകം

കുട്ടികള്‍ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പുസ്തകം, 'പ്രിയ പാപ്പാ ഫ്രാന്‍സിസ്' ( Dear Pope Francis) പുറത്തിറങ്ങി.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ഉത്തരങ്ങളാണ് 'പ്രിയ പാപ്പാ ഫ്രാന്‍സിസ്' എന്ന ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം.26 രാജ്യങ്ങളില്‍നിന്നുള്ള 6-നും 13-നും ഇടയ്ക്ക് വയസ്സു പ്രായമുള്ള കുട്ടികളുടെ 14 വ്യത്യസ്ത ഭാഷകളിലുള്ള ചോദ്യങ്ങളാണ് ലഭിച്ചത്. പാപ്പാ ഫ്രാന്‍സിസ് അവയ്ക്ക് നല്കിയ മാനുഷികവും ആത്മീയവുമായ മൂല്യപ്രസക്തിയുള്ള ഉത്തരങ്ങളാണ് പുസ്തകമായി രൂപമെടുത്തത്.  ഈശോസഭാംഗവും അമേരിക്ക സ്വദേശിയുമായ ഫാദര്‍ പോള്‍ ക്യംബെലാണ് പുസ്തകത്തിന്‍റെ സൂത്രധാരനും പത്രാധിപരും.  259 കുട്ടികളില്‍നിന്നും ആഗോളതലത്തില്‍ ശേഖരിച്ച ചോദ്യങ്ങള്‍ 30 എണ്ണമായി ക്രോഡീകരിച്ചുകൊണ്ടാണ് പുസ്തകത്തിന്‍റെ നിര്‍മ്മിതി ഇംഗ്ലിഷില്‍ പൂര്‍ത്തികരിച്ചതെന്ന് ഫാദര്‍ ക്യാംബെല്‍ വിശദീകരിച്ചു.ഈശോ സഭാംഗങ്ങളുടെ അമേരിക്കയിലെ പ്രസിദ്ധീകരണ ശാല, ലൊയോള പ്രസ്സാണ് (Loyola Press Chicago) ഗ്രന്ഥത്തിന്‍റെ പ്രസാധകര്‍. ഫെബ്രുവരി 22-ാം തിയതി തിങ്കളാഴ്ച കുട്ടികളുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസാധകര്‍ക്കുവേണ്ടി, ഫാദര്‍ പോള്‍ ക്യാംബെല്‍  പുസ്തകത്തിന്‍റെ ആദ്യപ്രതി പാപ്പായ്ക്ക് സമ്മാനിച്ചു. പ്രകാശനവേളയില്‍ 12 രാജ്യങ്ങളില്‍നിന്നും സന്നിഹിതരായിരുന്ന 14 കുട്ടുകളുടെ ചോദ്യോത്തരങ്ങള്‍ക്ക് പാപ്പാ വീണ്ടും ഉത്തരംപറയുകയും അവര്‍ക്ക് സന്ദേശം നല്കുകയുംചെയ്തു. കുട്ടുകള്‍ സ്നേഹപുരസ്സരം പാപ്പായ്ക്ക് സമ്മാനങ്ങള്‍ നല്കി. ഇന്ത്യയില്‍നിന്നും ഡല്‍ഹിക്കാരി മാന്‍സിയായിരുന്നു പാപ്പായോട് ചോദ്യം ചോദിച്ചത്. പാപ്പായുമായുള്ള നേര്‍ക്കാഴ്ചയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പ   Read More of this news...

സഭാചരിത്രം സ്നേഹജീവിതത്തിന്‍റെ ചരിത്രമാണെന്ന് പാപ്പാ ഫ്രാന്‍സിസ്

സഭാചരിത്രം ഉപവിയുടെ ചരിത്രമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ Cor Unum-ന്‍റെ രാജ്യാന്തര സമ്മേളനത്തെ ഫെബ്രുവരി 26-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ പ്രബോധിപ്പിച്ച Deus Caritas Est  'ദൈവം സ്നേഹമാകുന്നു...' എന്ന ചാക്രികലേഖനത്തിന്‍റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 'കോര്‍ ഊനും'  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ രാജ്യാന്തര സമ്മേളനം 25, 26 വ്യാഴം വെള്ളി ദിവസങ്ങളില്‍ റോമില്‍ സംഘടിപ്പിക്കപ്പെട്ടത്.ദൈവത്തില്‍നിന്നും മനുഷ്യര്‍ കൈക്കൊണ്ട സ്നേഹത്തിന്‍റെ കഥയാണ് ഇന്നു സഭയിലൂടെ ലോകത്ത് തുടരുന്നതെന്നും, അതിനാല്‍ സഭയുടെയും ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിന്‍റെ കേന്ദ്രസ്ഥായി സ്നേഹമാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. "അസ്തമിക്കാത്ത സ്നേഹം, ഒരിക്കലും അസ്തമിക്കാത്ത സ്നേഹം..." (1കൊറി. 13,8) എന്ന പൗലോസ് അപ്പസ്തോലന്‍റെ സ്നേഹത്തെക്കുറിച്ചുള്ള സൂക്തം പ്രമേയമാക്കിക്കൊണ്ടാണ് രണ്ടു ദിവസം നീണ്ട സഭയിലെ ഉപവിപ്രവര്‍ത്തകരുടെ രാജ്യാന്തര സമ്മേളനം റോമില്‍ നടന്നത്.  മനഃസാക്ഷിയെ ശമിപ്പിക്കാന്‍ എന്തെങ്കിലും ധര്‍മ്മം കൊടുക്കുന്നതല്ല ഉപവിപ്രവൃത്തിയെന്നും, അപരനോടുള്ള സ്നേഹാര്‍ദ്രമായ മനോഭാവവും സമീപനവുമാണതെന്ന് പാപ്പാ വ്യക്തമാക്കി (EG199). ഇങ്ങനെയുള്ളൊരു സമീപനത്തില്‍ വ്യക്തി അപരനെ തന്നെപ്പോലെ കാണുകയും, തല്‍ഫലമായി ദൈവത്തോടു കൂട്ടുചേരുന്നൊരു പങ്കുവയ്ക്കലായിരിക്കും അവിടെ യാഥാര്‍ത്ഥ്യമാകുമെന്നും 200-ല്‍പ്പരം പേരുണ്ടായിരുന്ന ഉപവിപ്രവര്‍ത്തകരെ പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ ഉപവിപ്രവര്‍ത്തനം സഭയുടെ ഹൃദയവും പ്രവര്‍ത്തനങ്ങളുടെ ക   Read More of this news...

ചാരത്തുള്ള പാവപ്പെട്ടവനെ തിരിച്ചറിയുക - പാപ്പാ

ചാരത്തുള്ള പാവപ്പെട്ടവനെ തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ വിശ്വാസമെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.     വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, അതായത്, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള, കപ്പേളയില്‍ വ്യാഴാഴ്ച(25/02/16)  താന്‍ അര്‍പ്പിച്ച പ്രഭാതദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.     വിരുന്നുകളുടെയും വിലയേറിയ വസ്ത്രങ്ങളുടെയും പൊങ്ങച്ചത്തിന്‍റെയുമൊക്കെയായ ഒരു ലോകത്തില്‍ ജീവിതം നയിച്ചിരുന്ന ധാനവാന്‍റെയും അവന്‍റെ   വീട്ടുപടിക്കല്‍ ഒട്ടിയവയറുമായി വ്രണിതഗാത്രവുമായി കിടന്ന്, ധനവാന്‍റെ  ഭക്ഷണമേശയില്‍ നിന്ന് വീണു കിട്ടുന്നവകൊണ്ട് വിശപ്പടക്കിയിരുന്ന ദരിദ്രനായ ലാസറിന്‍റെയും ഉപമയായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ ഈ സമീക്ഷണത്തിനവലംബം.     കല്പനകള്‍ അറിയാവുന്നവനും സാബത്താചരണത്തിന് സിനഗോഗില്‍ മുടങ്ങാതെ പോയിരുന്നവനുമായിരുന്ന ഈ സമ്പന്നന്‍ ഒരുതരം മതാത്മകത ജീവിച്ചിരുന്നുവെങ്കിലും അവന്‍റെ ചെറിയലോകത്തില്‍ സ്വയം അടച്ചിട്ടവനായിരുന്നുവെന്നും അവന്‍റെ  ആ ലോകത്തിനപ്പുറത്തുള്ളവയിലേക്ക് നോക്കാനുള്ള കഴിവ്   അവനില്ലായിരുന്നുവെന്നും, അതായത്  സ്വഭവനത്തിന്‍റെ വാതിലിനടുത്തള്ളതായ ആ അതിരുപോലും അവനറിയില്ലായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.     സ്വന്തം ലോകത്തില്‍ അടച്ചിട്ട ആ സമ്പന്നന്‍ അപരന്‍റെ ആവശ്യങ്ങളറിയാന്‍, രോഗികള്‍ക്ക് തുണ ആവശ്യമാണെന്നറിയാന്‍ ശ്രമിച്ചില്ലയെന്നും  സമ്പത്തും സ്വന്തം സുഖജീവിതവും മാത്രമായിരുന്നു അവന്‍റെ ചിന്തയെന്നും അങ്ങനെ അവന്‍ കാപട്യത്തിന്‍റെ വിഴിയിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും പാപ്പാ വ്യക്തമാക്കി.     കാരുണ്യത്തിനു കടന്നുവരുന&#   Read More of this news...

പാത്രിയാര്‍ക്കീസ് അബുന മത്തിയാസ് പ്രഥമന്‍ വത്തിക്കാനിലെത്തും

എത്യോപ്യയിലെ തെവഹേദൊ ഓര്‍ത്തൊഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് അബുന മത്തിയാസ് പ്രഥമന്‍ പാപ്പായെ സന്ദര്‍ശിക്കും.     ഈ വരുന്ന ഇരുപത്തയൊമ്പതാം തിയതി തിങ്കളാഴ്ച (29/02/16) ആയിരിക്കും ഫ്രാന്‍സീസ് പാപ്പായും പാത്രിയാര്‍ക്കീസ് അബുന മത്തിയാസ് പ്രഥമനും തമ്മില്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടക്കുക.     വിശുദ്ധ പത്രോസിന്‍റെ കബറിടവും,  ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയും പാത്രിയാര്‍ക്കീസ് അബുന മത്തിയാസ് പ്രഥമന്‍  സന്ദര്‍ശിക്കും.     2013 ഫെബ്രുവരി 28 നാണ് അദ്ദേഹം  തെവഹേദൊ ഓര്‍ത്തൊഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്.     പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ കുടുംബത്തില്‍പ്പെട്ട ഈ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ 3 കോടി 50 ലക്ഷത്തോളം അംഗങ്ങളുണ്ട്.     ഈ സഭയുടെ മുന്‍ പാത്രിയാര്‍ക്കീസ് അബുന പൗലോസ് 1993 ല്‍ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ പാപ്പായുമായും 2009 ല്‍ ബെനഢിക്ട് പതിനാറാമന്‍ പാപ്പായുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.     കത്തോലിക്കാസഭയുമായി വളരെ നല്ല ബന്ധമാണ് തെവഹേദൊ ഓര്‍ത്തൊഡോക്സ് സഭ പുലര്‍ത്തുന്നത്.Source: Vatican Radio   Read More of this news...

പാപ്പാ ഫ്രാന്‍സിസിനെ ശ്രവിക്കാന്‍ മെക്സിക്കോയില്‍ ഒരുകോടിയിലേറെ ജനങ്ങള്‍

മെക്സിക്കോ യാത്രയില്‍ പാപ്പാ ഫ്രാന്‍സിസിനെ ശ്രവിക്കാനെത്തിയത്  മുന്‍പൊരിക്കലും കാണാത്ത വന്‍ജനാവലിയാണെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന വെളിപ്പെടുത്തി.ഒരു കോടിയിലേറെ ജനങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 6 ദിവസങ്ങള്‍ നിറഞ്ഞുനിന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന പരിപാടികള്‍ക്ക് എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കി.ഫെബ്രുവരി 23-ാം തിയതി ചൊവ്വാഴ്ച മെക്സിക്കോയിലെ ദേശീയ മെത്രാന്‍സമിതി പ്രസിദ്ധപ്പെടുത്തിയ ഓരോ വേദിയിലെയും സ്ഥിതിവിവരക്കണക്കുകളാണ് ഫെ്ബ്രുവരി 12-മുതല്‍ 17-വരെ നീണ്ട പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്രയിലെ അഭൂതപൂര്‍വ്വകമായ ജനപങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കിയത്.Source: Vatican Radio   Read More of this news...

...
35
...